അലെപ്പോയിൽനിന്ന്
മ്യാന്മാറിലേക്കും,
മ്യാന്മാറിൽനിന്ന്
നമ്മളിലേക്കുമുള്ള ദൂരം
വളരെ ചെറുതായിട്ടുണ്ട്.
പഞ്ചാര മണലുകൾ
------------------
മ്യാന്മാറിലേക്കും,
മ്യാന്മാറിൽനിന്ന്
നമ്മളിലേക്കുമുള്ള ദൂരം
വളരെ ചെറുതായിട്ടുണ്ട്.
കലിമകൾ
------------
പാസ്പോർട്ടില്ലാത്ത
എത്ര "കലിമകളാണ്"
റാഖിനയിൽ
മരണം കാത്ത്
കരയുന്നത്,
എത്ര "കലിമകളാണ്"
റാഖിനയിൽ
മരണം കാത്ത്
കരയുന്നത്,
ഐഡിന്റിറ്റിയില്ലാത്ത
എത്ര സൂക്തങ്ങളാണ്
അർത്ഥമറിയാതെ
ഓതി ഫലിപ്പിക്കുന്നത്!
എത്ര സൂക്തങ്ങളാണ്
അർത്ഥമറിയാതെ
ഓതി ഫലിപ്പിക്കുന്നത്!
എത്ര സുജൂതുകളാണ്
മണ്ണിൽ നെറ്റി തട്ടാതെ
മൂക്കിന്റെ പാലത്തിൽ
ചോരയിൽ നീന്തുന്നത്!
മണ്ണിൽ നെറ്റി തട്ടാതെ
മൂക്കിന്റെ പാലത്തിൽ
ചോരയിൽ നീന്തുന്നത്!
വ്യാഖ്യാനമില്ലാത്ത
എത്ര ഏടുകളാണ്
കത്തിക്കരിഞ്ഞിട്ടും
പ്രാർത്ഥനയിൽ മുഴങ്ങുന്നത്,
എത്ര ഏടുകളാണ്
കത്തിക്കരിഞ്ഞിട്ടും
പ്രാർത്ഥനയിൽ മുഴങ്ങുന്നത്,
------------------
നമ്മളൊന്നിച്ചു
തുഴഞ്ഞെത്തിയ
കടവുകളെല്ലാം,
സിന്ദൂരം
ചാർത്തിയ
പഞ്ചാരമണൽ
പ്രണയങ്ങൾ,
തുഴഞ്ഞെത്തിയ
കടവുകളെല്ലാം,
സിന്ദൂരം
ചാർത്തിയ
പഞ്ചാരമണൽ
പ്രണയങ്ങൾ,
ഉത്തരം
------------
ഈ പുഴയുടെ
ഗീതം കേൾക്കാൻ
ചെവിയൊന്ന്
കൂർപ്പിക്കുക,
ഗീതം കേൾക്കാൻ
ചെവിയൊന്ന്
കൂർപ്പിക്കുക,
അതിലുണ്ട്
ആരാണി വെള്ളത്തെ
തടസമില്ലാതെ
ഒഴുക്കുന്നു
എന്നതിന്റെ
ഉത്തരം...........
<3 span="">3>
ആരാണി വെള്ളത്തെ
തടസമില്ലാതെ
ഒഴുക്കുന്നു
എന്നതിന്റെ
ഉത്തരം...........

കടൽ പറഞ്ഞത്
---------------
ഈ കാറ്റിന്റെ
രൂപം
അത് തലോടുന്ന
പനിനീർ പൂവിനു
മാത്രമേ അറിയൂ!"
രൂപം
അത് തലോടുന്ന
പനിനീർ പൂവിനു
മാത്രമേ അറിയൂ!"
*കടൽക്കരയോട്
ചോദിച്ചപ്പോൾ
പറഞ്ഞത്*
ചോദിച്ചപ്പോൾ
പറഞ്ഞത്*
അനന്ദ ശക്തി
-----------
മണ്ണ് ഒലിച്ചുപോയെങ്കിലും
അടിവേരാരോഒരാൾ
പിടിച്ചുവെച്ചിട്ടുണ്ട്,
അടിവേരാരോഒരാൾ
പിടിച്ചുവെച്ചിട്ടുണ്ട്,
അത് കൊണ്ടാണല്ലൊ
മലകൾ
സമതലങ്ങളാകുമ്പോഴും
മരങ്ങൾ
കാറ്റിനൊത്ത്
നൃത്തമാടി
കളിക്കുന്നത്,
മലകൾ
സമതലങ്ങളാകുമ്പോഴും
മരങ്ങൾ
കാറ്റിനൊത്ത്
നൃത്തമാടി
കളിക്കുന്നത്,
2016
പ്രതീക്ഷയുടെ
വൻ സാഗരമായിട്ടാണ് 2016-ഉം വന്നത്!
തിരകൾ ചിലപ്പോൾ
നനയിപ്പിക്കുകയും,
മറ്റുചിലപ്പോൾ
അകം വലിഞ്ഞും ,
കടൽ മെലിഞ്ഞും ,
തെന്നിപ്പാഞ്ഞും ,
തലോടിയുമങ്ങനെ
ഇളകിയാടി
മടങ്ങിപ്പോയി,
വൻ സാഗരമായിട്ടാണ് 2016-ഉം വന്നത്!
തിരകൾ ചിലപ്പോൾ
നനയിപ്പിക്കുകയും,
മറ്റുചിലപ്പോൾ
അകം വലിഞ്ഞും ,
കടൽ മെലിഞ്ഞും ,
തെന്നിപ്പാഞ്ഞും ,
തലോടിയുമങ്ങനെ
ഇളകിയാടി
മടങ്ങിപ്പോയി,
രംഗം2017ന്
വഴിമാറുകയാണ്,
പ്രതീക്ഷകളാണ്
ഒരോ
തിരകൾക്കും,
അവ പ്രണയ പർവ്വങ്ങളായി
അലയടിക്കട്ടെ,
സ്നേഹ മഴപോലെ
കുളിരണിയിക്കട്ടെ,
നേർത്ത കാറ്റിനോടൊത്താടി
നിർമാല്യം വിതറട്ടെ,
നിറങ്ങൾ ചാർത്തട്ടെ,
നമ്മളൊന്നാകട്ടെ,
നന്മകൾ നിറയട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ